യേശു ശരിക്കും ജീവി ച്ചി രു ന്നോ?
അദ്ദേഹം സമ്പന്നനാ
-
മൈക്കിൾ ഗ്രാന്റ്: ചരി
ത്ര കാ ര നും പുരാതന ഗ്രീക്ക്-റോമൻ സംസ്കാ ര ത്തിൽ വിദഗ്ധ നും ആയ അദ്ദേഹം പറയുന്നു: “ചരി ത്ര വി വ ര ണങ്ങൾ അടങ്ങിയ പുരാ ത ന ലി ഖി തങ്ങൾ പരി ശോ ധി ക്കുന്ന അതേ കണ്ണിലൂ ടെ പുതിയ നിയമം പരി ശോ ധി ച്ചാൽ ഒരു കാര്യം വ്യക്തമാ കും. ക്രിസ്ത്യാ നി ത്വ വു മാ യി ബന്ധമി ല്ലാത്ത ധാരാ ള മാ ളു കൾക്കു ചരി ത്ര ത്തി ലുള്ള സ്ഥാനം നമ്മൾ ഇതേവരെ അംഗീ ക രി ച്ചി ട്ടു ള്ള തി നാൽ യേശു ജീവി ച്ചി രു ന്നു എന്ന കാര്യ വും നമ്മൾ അംഗീ ക രി ച്ചേ മതിയാ കൂ.” -
റൂഡോൾഫ് ബുൾട്മാൻ: ഒരു പുതി
യ നി യ മ പഠന പണ്ഡിത നായ അദ്ദേഹം പറയു ന്നത് ഇതാണ്: “യേശു ശരിക്കും ജീവി ച്ചി രു ന്നോ എന്ന സംശയ ത്തി നു യാതൊ രു അടിസ്ഥാ ന വു മില്ല, നിഷേ ധി ക്കാൻതക്ക മൂല്യം പോ ലും അതിനില്ല. ചിരപു രാ ത ന മായ പലസ്തീ നി യൻ (ക്രിസ്തീയ) സമൂഹം തുടക്ക മിട്ട ചരി ത്ര പ്ര സ്ഥാ ന ത്തി ന്റെ സ്ഥാപകൻ യേശു വാ ണെന്ന വസ്തു തയെ സാമാ ന്യ ബോ ധ മുള്ള ആർക്കും സംശയി ക്കാ നാ കില്ല.” -
വിൽ ഡ്യൂറന്റ്: ചരി
ത്ര കാ ര നും എഴുത്തു കാ ര നും തത്ത്വചി ന്ത ക നും ആയ അദ്ദേഹ ത്തി ന്റെ അഭി പ്രാ യം ഇതാണ്: “ഇത്രയ്ക്കു ശക്തവും ആകർഷ ക വും ആയ ഒരു വ്യക്തി ത്വ മോ ഇത്രയ്ക്ക് ഉന്നതമായ ധാർമി ക മൂ ല്യ ങ്ങ ളോ മാനു ഷ സാ ഹോ ദ ര്യ മെന്ന ഇത്ര പ്രചോ ദ നാ ത്മ ക മാ യൊ രു കാഴ്ച പ്പാ ടോ ഒരേ തലമു റ യിൽപ്പെട്ട സാധാ ര ണ ക്കാ രായ ഏതാനും ചില മനുഷ്യ രു ടെ (സുവി ശേഷ എഴുത്തു കാ രു ടെ) ഭാവന യിൽ വിരി ഞ്ഞ താ ണെന്നു പറഞ്ഞാൽ അതു സുവി ശേ ഷ വി വ ര ണ ങ്ങ ളി ലെ ഏതൊരു അത്ഭുത ത്തെ യും വെല്ലുന്ന അത്ഭുത മാ യി രി ക്കും.” -
ആൽബർട്ട് ഐൻസ്റ്റീൻ: ജർമനി
യിൽ ജനിച്ച ഒരു ജൂത ഭൗതി ക ശാ സ്ത്ര ജ്ഞ നാ യി രുന്ന അദ്ദേഹം പറഞ്ഞു: “ഞാനൊ രു ജൂതനാണ്. പക്ഷേ ആ നസറാ യന്റെ വ്യക്തി പ്ര ഭാ വം എന്നെ കീഴ്പെ ടു ത്തു ന്നു.” യേശു വി നെ ഒരു ചരി ത്ര പു രു ഷ നാ യാ ണോ കാണു ന്നത് എന്നു ചോദി ച്ച പ്പോൾ അദ്ദേഹ ത്തി ന്റെ മറുപടി ഇതായി രു ന്നു: “ഒരു സംശയ വും വേണ്ടാ! സുവി ശേ ഷ വി വ ര ണങ്ങൾ വായി ക്കുന്ന ഏതൊ രാൾക്കും യേശു വി ന്റെ സാന്നി ധ്യം നന്നായി അനുഭ വ പ്പെ ടും. ഓരോ വാക്കി ലും അദ്ദേഹ ത്തി ന്റെ വ്യക്തി ത്വം തുടി ക്കു ന്നുണ്ട്. ഇത്രയും ജീവസ്സുറ്റ വിവര ണത്തെ ഒരിക്ക ലും ഒരു ഐതി ഹ്യ മെന്നു വിളി ക്കാ നാ കില്ല.” “സുവി
ശേ ഷ വി വ ര ണങ്ങൾ വായി ക്കുന്ന ഏതൊ രാൾക്കും യേശു വി ന്റെ സാന്നി ധ്യം നന്നായി അനുഭ വ പ്പെ ടും.”—ആൽബർട്ട് ഐൻസ്റ്റീൻ
പ്പെ ടു ത്തു ന്നത്?
ചരിത്രം എന്താണു വെളിയേശു
-
റ്റാസി
റ്റസ് (ഏ. എ.ഡി. 56-120) റ്റാസി
റ്റസ് പുരാതന റോമൻ ചരി ത്ര കാ ര ന്മാ രി ലെ ഉന്നതസ്ഥാ നീ യ രി ലൊ രാ ളാ യി കരുത പ്പെ ടു ന്നു. അദ്ദേഹ ത്തി ന്റെ വാർഷി ക വൃ ത്താ ന്തങ്ങൾ (ഇംഗ്ലീഷ്) എ.ഡി. 14 മുതൽ എ.ഡി. 68 വരെയുള്ള റോമാ സാ മ്രാ ജ്യ ച രി ത്രം വിവരി ക്കു ന്നു. (എ.ഡി. 33-ലാണു യേശു മരിച്ചത്.) അതിൽ രേഖ പ്പെ ടു ത്തി യി രി ക്കു ന്ന ത നു സ രിച്ച് എ.ഡി. 64-ൽ റോമി നെ നശിപ്പിച്ച ഒരു അഗ്നിബാ ധ യു ണ്ടാ യി. ഉത്തരവാ ദി നീറോ ചക്രവർത്തി യാ ണെ ന്നാ ണു കരുത പ്പെ ട്ടത്. പക്ഷേ “കിംവ ദന്തി പരക്കു ന്നതു തടയാൻ” നീറോ കുറ്റം ക്രിസ്ത്യാ നി ക ളു ടെ തലയിൽ കെട്ടി വെ ച്ചെന്ന് അദ്ദേഹം രേഖ പ്പെ ടു ത്തു ന്നു. അദ്ദേഹം ഇങ്ങനെ യും പറഞ്ഞു: “തിബെ ര്യൊ സി ന്റെ ഭരണകാ ലത്ത് (ക്രിസ്ത്യാ നി കൾ എന്ന) പേരിനു കാരണ ക്കാ ര നായ ക്രിസ്റ്റ സി നു നാടു വാ ഴി യായ പൊന്തി യോസ് പീലാ ത്തോ സി ന്റെ ഉത്തരവ നു സ രിച്ച് വധശിക്ഷ ഏറ്റുവാ ങ്ങേ ണ്ടി വന്നു.”—വാർഷി ക വൃ ത്താ ന്തങ്ങൾ, XV, 44. -
സ്യൂ
ട്ടോ ണി യസ് (ഏ. എ.ഡി. 69-122-നു ശേ.) കൈസർമാ
രു ടെ ജീവിതം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്ത ക ത്തിൽ ഈ റോമൻ ചരി ത്ര കാ രൻ ആദ്യത്തെ 11 റോമൻ ചക്രവർത്തി മാ രു ടെ ഭരണകാ ലത്തെ സംഭവങ്ങൾ രേഖ പ്പെ ടു ത്തി യി ട്ടുണ്ട്. ക്ലൗദ്യൊ സി നെ ക്കു റി ച്ചുള്ള ഭാഗത്ത് റോമി ലെ യഹൂദ ന്മാർക്കി ട യി ലു ണ്ടായ സംക്ഷോ ഭ ത്തെ ക്കു റിച്ച് പറയു ന്നുണ്ട്. സാധ്യ ത യ നു സ രിച്ച് അതു യേശു വി ന്റെ പേരി ലു ണ്ടായ ചില അഭി പ്രാ യ വ്യ ത്യാ സ ങ്ങ ളിൽനിന്ന് ഉടലെ ടു ത്ത താ യി രു ന്നു. (പ്രവൃ ത്തി കൾ 18:2) സ്യൂ ട്ടോ ണി യസ് എഴുതു ന്നു: “ക്രെസ്റ്റസ് (ക്രിസ്റ്റസ്) കാരണം യഹൂദ ന്മാർ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കി യി രു ന്ന തു കൊണ്ട് അദ്ദേഹം (ക്ലൗദ്യൊസ്) അവരെ റോമിൽനിന്ന് ഓടി ച്ചു ക ളഞ്ഞു.” (ദിവ്യ നായ ക്ലൗദ്യൊസ് (ഇംഗ്ലീഷ്), XXV, 4) യേശു വാ ണു പ്രശ്നങ്ങൾ ഉണ്ടാക്കി യ തെന്ന സ്യൂ ട്ടോ ണി യ സി ന്റെ ആരോ പണം തെറ്റാ യി രു ന്നെ ങ്കി ലും യേശു ജീവി ച്ചി രു ന്നു എന്ന കാര്യ ത്തിൽ അദ്ദേഹ ത്തിന് ഒരിക്ക ലും സംശയ മി ല്ലാ യി രു ന്നു. -
പ്ലിനി ദി യംഗർ
(ഏ. എ.ഡി. 61-113) ഒരു റോമൻ എഴുത്തു
കാ ര നും ബിഥു ന്യ യി ലെ (ആധുനിക തുർക്കി) ഭരണാ ധി കാ രി യും ആയിരുന്ന ഇദ്ദേഹം റോമൻ ചക്രവർത്തി യായ ട്രാജന് എഴുതിയ ഒരു കത്തിൽ, ആ പ്രവി ശ്യ യി ലുള്ള ക്രിസ്ത്യാ നി ക ളോട് എങ്ങനെ ഇടപെ ട ണ മെന്നു രേഖ പ്പെ ടു ത്തി യി രു ന്നു. ക്രിസ്ത്യാ നി കളെ അവരുടെ വിശ്വാ സം തള്ളിപ്പ റ യാൻ താൻ നിർബ ന്ധി ച്ചെ ന്നും അങ്ങനെ ചെയ്യാൻ വിസമ്മ തി ച്ച വരെ വധി ച്ചെ ന്നും പ്ലിനി പറഞ്ഞു. അദ്ദേഹം വിശദീ ക രി ക്കു ന്നു: “(അ ക്രൈ സ്തവ) ദേവന്മാ രോ ടുള്ള എന്റെ പ്രാർഥ നകൾ ഏറ്റു ചൊ ല്ലു ക യും വീഞ്ഞും കുന്തി രി ക്ക വും അർപ്പി ച്ചു കൊണ്ട് അങ്ങയുടെ പ്രതി മയെ വണങ്ങു ക യും ക്രിസ്തു വി നെ ശപിക്കു ക യും ചെയ്യു ന്ന വരെ വിട്ടയ യ്ക്കു ന്നത് ഉചിത മാ ണെന്ന് എനിക്കു തോന്നി.”—പ്ലിനി യു ടെ കത്തുകൾ (ഇംഗ്ലീഷ്), X-ാം പുസ്തകം, XCVI. -
ഫ്ളേവി യസ് ജോസീ ഫസ് (ഏ. എ.ഡി. 37-100) ഒരു യഹൂദ
പു രോ ഹി ത നും ചരി ത്ര കാ ര നും ആയിരുന്ന അദ്ദേഹം പറയു ന്ന ത നു സ രിച്ച്, അപ്പോ ഴും രാഷ്ട്രീ യ സ്വാ ധീ ന മു ണ്ടാ യി രുന്ന യഹൂദ മ ഹാ പു രോ ഹി ത നായ ഹന്നാവ് “സൻഹെ ദ്രി നി ലെ (യഹൂദ ന്മാ രു ടെ പരമോ ന്ന ത കോ ടതി) ന്യായാ ധി പ ന്മാ രെ വിളി ച്ചു കൂ ട്ടി യാക്കോബ് എന്നു പേരുള്ള ഒരു മനുഷ്യ നെ അവരുടെ മുന്നിൽ ഹാജരാ ക്കി. ക്രിസ്തു എന്നു വിളി ക്ക പ്പെട്ട യേശു വി ന്റെ സഹോ ദ ര നാ യി രു ന്നു അയാൾ.”—യഹൂദ പു രാ വൃ ത്തങ്ങൾ (ഇംഗ്ലീഷ്), XX, 200. -
താൽമൂദ്
എ.ഡി. മൂന്നാം നൂറ്റാണ്ടു മുതൽ ആറാം നൂറ്റാ
ണ്ടു വ രെ യുള്ള കാലത്ത് യഹൂദ റ ബ്ബി മാർ എഴുതിയ ലേഖന ങ്ങ ളു ടെ സമാഹാ ര മാണ് ഇത്. ഇതു പരി ശോ ധി ച്ചാൽ യേശു ജീവി ച്ചി രു ന്നെന്നു യേശു വി ന്റെ ശത്രു ക്കൾപോ ലും അംഗീ ക രി ച്ചി രു ന്നെന്നു വ്യക്തമാ കും. “പെസഹാ ദി ന ത്തിൽ നസറാ യ നായ യേശു വി നെ തൂക്കി” എന്ന് അതിൽ ഒരു ഭാഗം പറയുന്നു. ചരി ത്ര വും ഇതുമാ യി യോജി ക്കു ന്നുണ്ട്. (ബാബി ലോ ണി യൻ താൽമൂദ്, സൻഹെ ദ്രിൻ 43എ, മ്യൂണിക് കോഡ ക്സ്; യോഹ ന്നാൻ 19:14-16 കാണുക.) മറ്റൊരു ഭാഗം പറയുന്നു: “ആ നസറാ യ നെ പ്പോ ലെ (മിക്ക പ്പോ ഴും യേശു വി നെ ഉദ്ദേശി ച്ചുള്ള പ്രയോ ഗം.) പരസ്യ മാ യി സ്വന്തം പേര് കളഞ്ഞു കു ളി ക്കുന്ന ഒരു മകനോ ശിഷ്യ നോ നമ്മുടെ ഇടയിൽ ഉണ്ടാകാ തി രി ക്കട്ടെ.”—ബാബി ലോ ണി യൻ താൽമൂദ്, ബെരാ ക്കോത്ത് 17ബി, അടിക്കു റിപ്പ്, മ്യൂണിക് കോഡ ക്സ്; ലൂക്കോസ് 18:37 കാണുക.
ബൈബി ളിൽനി ന്നുള്ള തെളി വു കൾ
യേശു
ലൂക്കോസ് എഴുതി: “തിബെ
എന്താണ് ഇതിന് ഇത്ര പ്രാധാ ന്യം?
യേശു ജീവി
‘ദൈവ
-
യുദ്ധങ്ങ
ളും ആഭ്യന്ത ര ക ലാ പ ങ്ങ ളും അവസാ നി ക്കും.—സങ്കീർത്തനം 46:8-11. -
അത്യാ
ഗ്ര ഹ വും അഴിമ തി യും ഉൾപ്പെടെ എല്ലാത്തരം ദുഷ്ടത യും എന്നെ ന്നേ ക്കു മാ യി ഇല്ലാതാ കും, കൂടെ അഭക്തരായ ആളുക ളും. —സങ്കീർത്തനം 37:10, 11. -
ദൈവ
രാ ജ്യ ത്തി ന്റെ പ്രജകൾ സംതൃ പ്തി നൽകുന്ന അർഥവ ത്തായ ജോലി കൾ ചെയ്യും. —യശയ്യ 65:21, 22. -
ഭൂമി
യു ടെ ഇപ്പോ ഴത്തെ രോഗാ വസ്ഥ മാറി അതു സമൃദ്ധ മാ യി വിളവു കൾ തരും. —സങ്കീർത്തനം 72:16; യശയ്യ 11:9.
ഇതെല്ലാം വെറും വ്യാ
അതു
^ ഖ. 23 ലുസാന്യാസ് എന്നു പേരുള്ള “ഇടപ്രഭു”വിനെ
^ ഖ. 25 യേശുവിന്റെ ഉപദേ
^ ഖ. 32 യേശുവിനെയും യേശു